ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില് ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ് പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍..
വല്ലാത്ത പ്രണയ ഭാവം ആണ് ഈ കവിതയില്‍ ....വായിച്ചു തീരുംബോഴേക്കും ഒരു മാസ്മര ലോകത്തില്‍ എത്തിയത് പോലെ ....
പഴമയുടെ സൌന്ദര്യം ഒളിപ്പിക്കാനാവില്ല അതെ എപ്പോൾ വേണമെങ്കിലും നമ്മെ കോരിതരിപ്പിക്കും.പരിചയപ്പെടുത്തലുകളും ഒരു കലയാണ് .അതിന് ശൂദ്ധമായ മനസ്സുവേണം അല്ലെങ്കിൽ അവരെപ്പറ്റിയുള്ള മുൻധാരണകൾ പ്രതിഫലിക്കും അതൊരിക്കലും നല്ലതല്ല.കൂടുതൽ വരാൻ തോന്നിപ്പിക്കുന്ന കൂട്..
വല്ലാത്ത പ്രണയ ഭാവം ആണ് ഈ കവിതയില്‍ ....വായിച്ചു തീരുംബോഴേക്കും ഒരു മാസ്മര ലോകത്തില്‍ എത്തിയത് പോലെ ....
ReplyDeleteപഴമയുടെ സൌന്ദര്യം ഒളിപ്പിക്കാനാവില്ല അതെ എപ്പോൾ വേണമെങ്കിലും നമ്മെ കോരിതരിപ്പിക്കും.പരിചയപ്പെടുത്തലുകളും ഒരു കലയാണ് .അതിന് ശൂദ്ധമായ മനസ്സുവേണം അല്ലെങ്കിൽ അവരെപ്പറ്റിയുള്ള മുൻധാരണകൾ പ്രതിഫലിക്കും അതൊരിക്കലും നല്ലതല്ല.
ReplyDeleteകൂടുതൽ വരാൻ തോന്നിപ്പിക്കുന്ന കൂട്..